ഡെറാഡൂൺ: ഉത്തരാഖണ്ഡിനെ നടുക്കി വീണ്ടും മേഘവിസ്ഫോടനം. കഴിഞ്ഞ രാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് റോഡുകൾ തകരുകയും ഗതാഗതം പൂർണമായും നിലക്കുകയും ചെയ്തു.
മഹാരാഷ്ട്ര: ജൽഗാവ് ജില്ലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് കനത്ത മഴയും വെള്ളപ്പൊക്കവും. ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു. ജില്ലയിലെ പത്തോളം ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. കനത്ത മഴയിൽ നിരവധി വീടുകൾക്കും
ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 11 പേർ മരിച്ചു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. അമർനാഥ് തീർത്ഥാടന പാതയിലാണ് ദുരന്തം കൂടുതലായി നാശം വിതച്ചത്.
കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇതോടെ വയനാട്-കോഴിക്കോട് ദേശീയപാതയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മഴയിൽ വെള്ളം കുത്തിയൊലിച്ച് റോഡിന്റെ
ശ്രീനഗർ: ജമ്മുകശ്മീരിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും രൂക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 പേരാണ് ദുരന്തത്തിൽ മരിച്ചത്. നിരവധി പേരെ കാണാതായിട്ടുണ്ട്. സൈന്യത്തിന്റെയും ദുരന്തനിവാരണ
തിരുവനന്തപുരം: 2018 ഓഗസ്റ്റ് 16, കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമാണ്. കാലവർഷം അതിന്റെ അതിഭീകരമായ രൂപം പൂണ്ട് കേരളത്തെ തകർത്തെറിഞ്ഞ ദിവസം. തുടർച്ചയായി പെയ്ത
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ അതിരൂക്ഷമായ പ്രളയത്തിൽ 24 മണിക്കൂറിനിടെ 194 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കനത്ത മഴയാണ് പ്രളയത്തിന് കാരണമായത്. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. വീടുകളും കെട്ടിടങ്ങളും
ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഹിമാചലിൽ പലയിടത്തും മിന്നൽ പ്രളയവും മണ്ണിടിച്ചിലും
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഉണ്ടായ മിന്നൽ പ്രളയം വലിയ ദുരന്തമാണ് വിതച്ചത്. കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകളും റോഡുകളും ഒലിച്ചുപോയി. ദുരന്തത്തിൽപ്പെട്ടവരുടെ കൃത്യമായ കണക്കുകൾ ഇനിയും ലഭ്യമായിട്ടില്ലെന്ന്
ചൈനയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴയും അതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കവും വലിയ ദുരന്തമാണ് വിതച്ചിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 30 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.