കേരളത്തിൽ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ ജനങ്ങൾക്ക് ആശ്വാസമേകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു. ജില്ലയിലെ പ്രധാന വെള്ളപ്പൊക്ക
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,
കേരളത്തിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും ഇതുവരെ 15 പേർ മരണപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ, വിവിധ അപകടങ്ങളിലായി ഏഴുപേരെ കാണാതായിട്ടുമുണ്ട്. ഇതേ തുടർന്ന്
ഉത്തരേന്ത്യയില്‍ കനത്ത പേമാരിയും പ്രളയവും തുടരുന്നു. അസം, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വിവിധ ജില്ലകള്‍ വെള്ളത്തിനടിയിലായി. അസമില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രളയബാധിത പ്രദേശങ്ങളില്‍
കേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു. 2024 ജൂലൈ 30-ന്റെ അർദ്ധരാത്രിയിൽ പ്രകൃതി തീർത്ത സംഹാരതാണ്ഡവത്തിൽ അട്ടമല, മുണ്ടക്കൈ, ചൂരൽമല,
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച മൈക്രോ പ്ലാൻ ഫണ്ട് വിതരണം വേഗത്തിലാക്കാൻ തീരുമാനം. ദുരന്തബാധിതർക്കായി പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപ അർഹരായ
വയനാട് ലോക്സഭാ മണ്ഡലം എം.പി പ്രിയങ്ക ഗാന്ധി ഇന്ന് കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിക്കും. ജൂലൈ 7-ന് ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത നിർമ്മാണ സൈറ്റിലുണ്ടായ ദാരുണമായ മണ്ണിടിച്ചിലിൽ എട്ട്
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. അസമിലും ഗുജറാത്തിലുമുണ്ടായ പ്രകൃതിക്ഷോഭത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 47 ആയി ഉയര്‍ന്നു. അസമില്‍ മാത്രം പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം
വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും (KSDMA) ഉത്തരവാദിത്തമുണ്ടെന്ന് കേരള ഹൈക്കോടതി. പരിസ്ഥിതി അനുമതി (EC) ലഭിച്ച പദ്ധതികളിൽ
മെക്സിക്കോയുടെ തെക്കൻ തീരത്ത് വെള്ളിയാഴ്ച അനുഭവപ്പെട്ട ശക്തമായ ഭൂചലനം ജനങ്ങളെ പരിഭ്രാന്തിയിലാക്കി. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മധ്യ അമേരിക്കൻ രാജ്യങ്ങളിലും പ്രകമ്പനം സൃഷ്ടിച്ചു.