വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയിലെ ഓഹരി കൈമാറ്റ വിവാദത്തില്‍ സി.പി.ഐ.എം നിലപാടില്‍ പ്രകടമായ മാറ്റം. തുടക്കത്തില്‍ അദാനി-എം.എസ്.സി (MSC) ഓഹരി കൈമാറ്റത്തെ ശക്തമായി എതിര്‍ക്കുകയും കുത്തകവൽക്കരണമെന്ന് ആരോപിക്കുകയും
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ (AMMA) നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു. സംഘടനയുടെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ നിയോഗിക്കപ്പെട്ട അഡ്‌ഹോക് കമ്മിറ്റിയിൽ നിന്നും ഭാരവാഹികൾ കൂട്ടത്തോടെ
സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ വടക്കൻ ജില്ലകളിൽ ഇന്നും വ്യാപകമായ മഴ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ
വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ മരണം ഏഴായി ഉയർന്നു. ദുരന്തസ്ഥലത്ത് നിന്ന് ഇന്ന് രാവിലെ ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഏഴിലെത്തിയത്. ഇതോടെ
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന് നെടുമങ്ങാട് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. നഗരസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ജൂലൈ
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറിലേറെ വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നു വീണു. വ്യാഴാഴ്ച രാവിലെ 11:15-ഓടെയായിരുന്നു സംഭവം. ശക്തമായ മഴയെത്തുടർന്ന് സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന് സമീപമുള്ള
കോഴിക്കോട് വെളളയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കുടുംബവഴക്കിനെത്തുടർന്നുണ്ടായ പെട്ടെന്നുള്ള പ്രകോപനത്തിലാണ് ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ചത്. അബോധാവസ്ഥയിലായ ഭാര്യ മരിച്ചുവെന്ന് ഉറച്ചുവിശ്വസിച്ചാണ് ഇയാൾ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി
വയനാട് കള്ളാടിയിൽ ഉണ്ടായ ദാരുണമായ മണ്ണിടിച്ചിൽ പ്രദേശത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതിയും ദുരന്തബാധിതർക്ക് നൽകേണ്ട അടിയന്തര സഹായങ്ങളും സംബന്ധിച്ച
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ
വയനാട് മേപ്പാടി കള്ളാടിയിലെ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു. അപകടസ്ഥലം നാല് മേഖലകളായി തിരിച്ച് അതീവ ജാഗ്രതയോടെയാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.