സംസ്ഥാനത്ത് ദിവസങ്ങളായി തുടർന്നു കൊണ്ടിരിക്കുന്ന കടുത്ത ചൂടിനും വിയർപ്പൊഴുക്കുന്ന കാലാവസ്ഥയ്ക്കും ആശ്വാസമായി ഒടുവിൽ മഴയെത്തുന്നു. ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം,
രാജ്യത്ത് കഴിഞ്ഞ 125 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂടാണ് കഴിഞ്ഞ മാസങ്ങളിൽ രേഖപ്പെടുത്തിയത്. ഇതിന്റെ തുടർച്ചയായി സെപ്റ്റംബർ മാസത്തിലും രാജ്യത്ത് കടുത്ത ഉഷ്ണതരംഗം തുടരുമെന്ന് കേന്ദ്ര
സംസ്ഥാനത്ത് വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധിയും ചൂടും ജനജീവിതം ദുസ്സഹമാക്കുന്നു. ഇന്നലെ കേരളത്തിൽ പലയിടത്തും താപനില ഉയർന്ന നിലയിൽ തുടരുകയും, ചൂട് വർധിച്ചതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയും
സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിനെ തുടർന്ന് വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിലയിലേക്ക്. ഇന്ന് കേരളത്തിലെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത റെക്കോർഡ് ഭേദിച്ച് 5045 മെഗാവാട്ടിൽ
സംസ്ഥാനത്ത് വേനൽക്കാലത്തെ വെല്ലുന്ന രീതിയിൽ ചൂടും അസ്വസ്ഥതയും വർദ്ധിക്കുന്നു. തെക്ക്-പടിഞ്ഞാറൻ മൺസൂൺ ദുർബലമായതും മഴയിൽ ഗണ്യമായ കുറവുണ്ടായതുമാണ് അന്തരീക്ഷ താപനില ഉയരാൻ പ്രധാന കാരണം. സംസ്ഥാനത്ത് പലയിടത്തും
ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) ദേശീയ തലസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോടെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡല്‍ഹിയിലെ
ഉത്തരാഖണ്ഡിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ ബദരീനാഥ് ദേശീയപാത തകർന്നു. റോഡിന്റെ ഒരു ഭാഗം പൂർണ്ണമായും ഒലിച്ചുപോയതിനെ തുടർന്ന് ചാർധാം യാത്രാ ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു.
നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ മരണസംഖ്യ 160 കടന്നു. ദുരന്തത്തിൽ കാണാതായവരിൽ 134 ഇന്ത്യൻ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. നേപ്പാളിലെ റസുവ, ധാഡിംഗ് ജില്ലകളിലാണ്
സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ജനജീവിതം സ്തംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ഉൾപ്പെടെയുള്ള പ്രധാന ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ മഴക്കെടുതികളിൽ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ആറായി ഉയർന്നു. കാലാവസ്ഥാ വകുപ്പ് തൃശൂർ ജില്ലയിൽ കൂടി റെഡ് അലേർട്ട് പ്രഖ്യാപിച്ചതോടെ കേരളത്തിലെ ആകെ