രാജ്യത്തെ നടുക്കിയ സുരക്ഷാ വീഴ്ചയിൽ സിക്കന്ദരാബാദ് കന്റോൺമെന്റിലെ മദ്രാസ് റെജിമെന്റ് ആസ്ഥാനത്ത് നിന്ന് ആയുധങ്ങൾ കവർന്നു. നാല് എകെ-47 (AK-47) അസോൾട്ട് റൈഫിളുകൾ, ആറ് പിസ്റ്റളുകൾ, ഒരു
അരുണാചൽ പ്രദേശ് അതിർത്തിയിലെ തവാങ് സെക്ടറിലുള്ള യാങ്ത്സി മേഖലയിൽ യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് (LAC) സമീപം ഇന്ത്യ – ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ചൈനീസ് പട്രോളിങ്
ഡൽഹിയിൽ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് എതിരെ , സി.ജെ.പി നേതാവ് അഭിജിത് ദിപ്കെയുടെ നേതൃത്വത്തിലുള്ള സമരങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ ദേശീയ
മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ജവാന്മാർ വീരമൃത്യു വരിച്ചു. ജൂലൈ 6 തിങ്കളാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ആക്രമണം നടന്നത്. 40 അസം
ഇന്ത്യൻ സൈന്യത്തിന്റെ ധീരപുത്രൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീരസ്മരണകൾക്ക് ഇന്ന് 17 വയസ്സ് തികയുന്നു. 2008 നവംബർ 26-ന് മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൽ രാജ്യത്തിനുവേണ്ടി പോരാടി വീരമൃത്യു