വ്യാജ രേഖകൾ ചമച്ച് സംസ്ഥാനത്ത് നടന്നുവന്ന അവയവക്കച്ചവടത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം കൂടുതൽ കർശനമാക്കുന്നു. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ ലേക്‌ഷോറിലെ മാനേജ്‌മെന്റ് പ്രതിനിധികളെ നേരത്തെ
തിരുവനന്തപുരത്തെ രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളജിന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ പേര് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ‘കെ. കരുണാകരൻ മെമ്മോറിയൽ
മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ തീരാദുഃഖത്തിനിടയിലും, മാനവികതയുടെ വലിയൊരു സന്ദേശം ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ കുടുംബം. തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ഇരുപതുകാരനായ
സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയകള്‍ക്കെതിരെ നടത്തുന്ന ശക്തമായ പോരാട്ടത്തിന്റെ ഭാഗമായി, ഡോക്ടറുടെ കൃത്യമായ കുറിപ്പടിയില്ലാതെ (Prescription) മരുന്നുകള്‍ വിതരണം ചെയ്യുന്ന മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി
പത്തനംതിട്ട ജില്ലയിൽ ഷിഗെല്ല രോഗബാധ വീണ്ടും റിപ്പോർട്ട് ചെയ്തത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. ആറന്മുള എഴിക്കാട് ഉന്നതിയിലാണ് രണ്ടാമതൊരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇതേ
പത്തനംതിട്ട ജില്ലയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. എഴിക്കാട് ഉന്നതിയിലെ പത്തു വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെൺകുട്ടി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ കുട്ടിയുടെ ആരോഗ്യനില ആരോഗ്യവകുപ്പ്
ചികിത്സയ്ക്കിടെയുണ്ടായ ഗുരുതരമായ അനാസ്ഥ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവിതം തന്നെ ഇരുളിലാഴ്ത്തിയ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. മധ്യപ്രദേശിലെ സാഗറിൽ ഒന്നര വയസ്സുകാരനായ കുഞ്ഞിന്റെ കാഴ്ചയാണ് ചികിത്സാപ്പിഴവിനെത്തുടർന്ന് എന്നന്നേക്കുമായി നഷ്ടപ്പെട്ടത്.
സംസ്ഥാനത്ത് പകർച്ചവ്യാധികൾക്കൊപ്പം മലേറിയയും വീണ്ടും ആശങ്കയാകുന്നു. കൊതുകുജന്യ രോഗമായ മലേറിയ ബാധിച്ച് ഈ വർഷം ഇതുവരെ കേരളത്തിൽ 407 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവ് ആരോപിക്കപ്പെടുന്നു. കാലിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ മുറിവിനുള്ളിൽ ശസ്ത്രക്രിയയ്ക്കുപയോഗിച്ച സൂചി കുടുങ്ങി കിടന്നതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ശസ്ത്രക്രിയ
സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതീവ ഗുരുതരമായി പടരുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് 159 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ