കേരളത്തിൽ കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) പദ്ധതി നടപ്പിലാക്കാമെന്ന് ഒരു സർക്കാരും വ്യാമോഹിക്കേണ്ടെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ. ഇന്നലെ കോഴിക്കോട് നടന്ന
സംസ്ഥാനത്ത് അസാധാരണമായ വൈദ്യുതി മുടക്കവും അപ്രഖ്യാപിത പവർകട്ടും ജനജീവിതം ദുസ്സഹമാക്കുന്നു. കടുത്ത ചൂടും മഴക്കുറവും മൂലം വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ബോര്‍ഡിന്റെ അറിവോ അനുവാദമോ ഇല്ലാതെയുള്ള ഗാര്‍ഡ് നിയമനങ്ങളില്‍ ശക്തമായ പ്രതിഷേധം പുകയുന്നു. ബോര്‍ഡിനെ അറിയിക്കേണ്ട ബാധ്യതയില്ലെന്ന നിലപാടിലാണ് ദേവസ്വം കമ്മിഷണര്‍. എന്നാല്‍, ബോര്‍ഡിന്റെ
സംസ്ഥാനത്ത് രൂക്ഷമാകുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് സെപ്റ്റംബർ മാസത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി (KSEB) അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യവ്യാപകമായുള്ള ഊർക്ഷാമവും കടുത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത്
ഇന്ന് പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി വി. ശിവന്‍കുട്ടി രംഗത്തെത്തി. പദ്ധതിയുടെ കാര്യത്തില്‍ യുഡിഎഫ് നേതൃത്വത്തിന് ഒരേ സ്വരമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്‍റെ (IIMK) നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാർക്കുമായുള്ള ദ്വിദിന ശിൽപശാലയ്ക്ക് ഇന്ന് തുടക്കമായി. ‘റീ ഇമാജിനിങ് കേരളം’ എന്ന പേരിലാണ്
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് ഒരു വയസ്സുകാരി അനുഭവിച്ചത് ഒരു വർഷത്തോളം നീണ്ട കടുത്ത യാതന. കഴിഞ്ഞ വർഷം ജൂണിൽ കോട്ടയം മെഡിക്കൽ കോളേജിൽ
കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎംശ്രീയിൽ (PM SHRI) നിന്ന് സംസ്ഥാനത്തിന് നിലവിലെ സാഹചര്യത്തിൽ ഏകപക്ഷീയമായി പിൻമാറാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് സർക്കാരിന് വ്യക്തമായ
ശബരിമല സന്നിധാനത്തെ തിരുവോണ സദ്യയുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം മന്ത്രി കെ.മുരളീധരന് പരസ്യ മറുപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ രംഗത്ത്. സദ്യ നൽകിയതിൽ യാതൊരുവിധ
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (KSEB) അറിയിച്ചു. ദേശീയതലത്തിലുണ്ടായ വൈദ്യുതി ലഭ്യതക്കുറവിനെ തുടർന്നാണ് ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്ന്