ഉത്തരേന്ത്യയില്‍ കനത്ത പേമാരിയും പ്രളയവും തുടരുന്നു. അസം, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വിവിധ ജില്ലകള്‍ വെള്ളത്തിനടിയിലായി. അസമില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രളയബാധിത പ്രദേശങ്ങളില്‍
രാജ്യത്ത് ലഹരിമരുന്ന് കേസുകൾ അതിവേഗം പെരുകുന്ന പശ്ചാത്തലത്തിൽ, തീർപ്പാക്കാനുള്ള 3.96 ലക്ഷത്തോളം കേസുകളിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും
ദുരന്തമുഖങ്ങളിൽ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസമായി സർക്കാർ പ്രഖ്യാപനം. രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്ന മത്സ്യത്തൊഴിലാളികളുടെ യാത്രാചെലവും വള്ളങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള തുകയും
കേരളത്തിൽ കനത്ത മഴ തുടരുകയും മഴക്കെടുതികൾ രൂക്ഷമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ജില്ലാ കളക്ടർമാരുടെ അടിയന്തര ഓൺലൈൻ യോഗം വിളിച്ചു
സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന കനത്ത മഴ ഡാമുകളിലെ ജലനിരപ്പ് ഉയർത്തുന്നത് വൈദ്യുതി പ്രതിസന്ധികൾക്ക് ആശ്വാസമാകുന്നു. കഴിഞ്ഞ കുറേ ആഴ്ചകളായി ആശങ്ക പരത്തിയിരുന്ന ഊർജമേഖലയ്ക്ക് ആശ്വാസം പകർന്ന് കെ.എസ്.ഇ.ബിയുടെ
സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ജനജീവിതം സ്തംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ഉൾപ്പെടെയുള്ള പ്രധാന ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ
വയനാട്, കോഴിക്കോട് ജില്ലകളിൽ തുടരുന്ന അതിതീവ്ര മഴയുടെയും മണ്ണിടിച്ചിൽ ഭീഷണിയുടെയും പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതത്തിന് ജില്ലാ കളക്ടർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചുരത്തിലെ ലക്കിടി,
രാജ്യത്തെ പരീക്ഷാ സംവിധാനങ്ങളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും കർശനമായി തടയുന്നതിനായി ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ‘പരീക്ഷ ക്രമക്കേട് തടയൽ നിയമം’ കേന്ദ്ര സർക്കാർ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു.
തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിനായി പോയ വള്ളം ഉൾക്കടലിൽ മറിഞ്ഞ് അപകടം. അഞ്ച് മത്സ്യത്തൊഴിലാളികളുമായി കടലിൽ പോയ വള്ളമാണ് ശക്തമായ കടൽക്ഷോഭത്തിൽ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ മഴക്കെടുതികളിൽ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ആറായി ഉയർന്നു. കാലാവസ്ഥാ വകുപ്പ് തൃശൂർ ജില്ലയിൽ കൂടി റെഡ് അലേർട്ട് പ്രഖ്യാപിച്ചതോടെ കേരളത്തിലെ ആകെ