പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് പമ്പാനദിയിൽ വൻതോതിൽ ജലനിരപ്പ് ഉയർന്നു. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് റാന്നി ടൗൺ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങൾ
സംസ്ഥാനത്ത് കാലവർഷം ശക്തമായതിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട
കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തി അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. എറണാകുളം, വയനാട്, കാസർഗോഡ്, ആലപ്പുഴ,
വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ മരണം ഏഴായി ഉയർന്നു. ദുരന്തസ്ഥലത്ത് നിന്ന് ഇന്ന് രാവിലെ ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഏഴിലെത്തിയത്. ഇതോടെ
വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) നൽകിയ സുപ്രധാനമായ അപകട മുന്നറിയിപ്പ് നിർമ്മാണ കമ്പനി അവഗണിച്ചതായി റിപ്പോർട്ട്. ജൂൺ 14-ന് നൽകിയ
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ
വയനാട് മേപ്പാടി കള്ളാടിയിലെ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു. അപകടസ്ഥലം നാല് മേഖലകളായി തിരിച്ച് അതീവ ജാഗ്രതയോടെയാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.
വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ വൻ മണ്ണിടിച്ചിലിൽ നാലുപേർ മരിച്ചു. അപകടത്തിൽ അഞ്ചുപേരെ കാണാതായിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്കായി പ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് ശക്തമായ മഴയിൽ ഒലിച്ചിറങ്ങിയതാണ്
ഉത്തരേന്ത്യയിലും മഹാരാഷ്ട്രയിലും ശക്തമായ മഴ തുടരുന്നു. മഹാരാഷ്ട്രയിൽ കഴിഞ്ഞ മൂന്ന്-നാല് ദിവസങ്ങളിലായി പെയ്ത കനത്ത മഴയിലും കാറ്റിലും പെട്ട് 13 പേർ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ മന്ത്രി
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഉണ്ടായ കാലവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി ജൂലൈ 4 മുതൽ വരും ദിവസങ്ങളിലും