Blog Post

Karanavars > News >

കാവേരി നദീജല തർക്കം :സുപ്രീംകോടതി ഇന്ന് നിർണായക ഉത്തരവിലേക്ക്

ഏറെക്കാലമായി നിലനിൽക്കുന്ന കാവേരി നദീജല പങ്കുവയ്ക്കൽ തർക്കത്തിൽ തമിഴ്‌നാടിന്റെയും കർണാടകയുടെയും വാദങ്ങൾ കേട്ട് സുപ്രീംകോടതി ഇന്ന് നിർണായകമായ വാദം കേൾക്കലുകൾ തുടരുന്നു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കർണാടക ജലസംഭരണികളിൽ നിന്ന് കൃത്യമായി വെള്ളം തുറന്നുവിടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന് വേണ്ടി മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥനാണ് ഹാജരായിട്ടുള്ളത്. കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ (CWMA) ഉത്തരവുകൾ കർണാടക പൂർണ്ണമായും പാലിക്കുന്നില്ലെന്നും, മഴക്കുറവുള്ള വർഷമാണെങ്കിൽ പോലും തമിഴ്‌നാടിന് ലഭിക്കേണ്ട അർഹമായ ജലത്തിൽ വലിയ […]

Read More

നടൻ വിജയുടെ വീടിന് ബോംബ് ഭീഷണി; പരിശോധന നടത്തി ബോംബ് സ്ക്വാഡ്

ചെന്നൈ: തമിഴ് സിനിമ നടൻ വിജയ് യുടെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ട് എന്ന വ്യാജ ഭീഷണിയെ തുടർന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തി. പോലീസും ബോംബ് സ്ക്വാഡും വീട്ടിലും പരിസരത്തും മണിക്കൂറുകൾ നീണ്ട പരിശോധന നടത്തി. ഇന്നലെ രാത്രിയാണ് ചെന്നൈയിലെ പോലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാതൻ ഫോൺ വിളിച്ചത്. ഈ ഭീഷണിയെ തുടർന്ന് ഉടൻതന്നെ പോലീസ് സ്ഥലത്ത് എത്തി. നടൻ വിജയും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നു. ഭീഷണിയെ തുടർന്ന് താരത്തെയും കുടുംബത്തെയും ഉടൻതന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ബോംബ് […]

Read More

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ അധികാരമേറ്റു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്‌റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയിലെ പതിനഞ്ച് പേര്‍ പുതുമുഖങ്ങളാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. പ്രതിപക്ഷ നേതാക്കളടക്കം പങ്കെടുത്ത ചടങ്ങില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. തമിഴ്‌നാട്ടില്‍ 158 സീറ്റുകള്‍ നേടിയാണ് ഡി എം കെ അധികാരത്തിലേറിയത്. അണ്ണാ ഡി എം കെ 76 സീറ്റുകള്‍ മാത്രമാണ് നേടിയത്. 234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് […]

Read More

തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ 11 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ 11 പേര്‍ക്ക് ദാരുണാന്ത്യം. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. എന്നാല്‍ പുലര്‍ച്ചെ രണ്ട് മണിക്കൂറോളം ഓക്സിജന്‍ ക്ഷാമം നേരിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. മരിച്ചവരില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളവരും ഉള്‍പ്പെടുന്നു. അതേസമയം കര്‍ണാടകയിലും ഓക്സിജന്‍ ക്ഷാമം അതിരൂക്ഷമാണ്. ഇന്നലെ മാത്രം ബെംഗളുരുവിലെയും കലബുര്ഗിയിലെയും ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു. നഗരത്തിലെ നിരവധി ആശുപത്രികള്‍ ഓക്സിജന്‍ അഭ്യര്‍ത്ഥന പുറത്തിറക്കിയതിനെ തുടര്‍ന്നാണ് പലയിടത്തും ഓക്സിജന്‍ സ്റ്റോക്കെത്തിയത്. മുഖ്യമന്ത്രിക്കും […]

Read More