തിരുവനന്തപുരം:സംസ്ഥാനത്തും മഴ ശക്തിപ്രാപിച്ചു.അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലികാറ്റ് ‘മഹ’ ചുഴലിക്കാറ്റായി മാറിയതാണ് സംസ്ഥാനത്തും മഴ ശക്തമാകാൻ കാരണമായത്.ബുധനാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി തന്നെ
കലൂർ സ്റ്റേഡിയത്തിൽ ഫുട്‌ബോൾ മത്സരങ്ങൾക്ക്വിനോദനികുതി ഏർപ്പെടുത്താനുള്ള നീക്കത്തിനുതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ക്ലബ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് സൂചന. തദ്ദേശസ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും നിസ്സഹകരണം കൊണ്ട്
ചെന്നൈ: കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരൻ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ താല്‍ക്കാലികമായി നിര്‍ത്തി.കാഠിന്യമേറിയ പാറ സമാന്തര കിണര്‍ കുഴിക്കാനുള്ള നീക്കത്തിന് തടസ്സമാകുന്നത്.പാറയില്ലാത്തിടത്ത് തുരങ്കമുണ്ടാക്കാനും ആലോചന നടക്കുന്നുണ്ട്.42 അടി
അറബിക്കടലിൽ ക്യാർ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു.ഇത് മൂലം കേരളത്തിനും ലക്ഷദ്വീപിനുമിടയിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നു.30–ാം തീയതിയോടെ ഈ ന്യൂനമർദം ശക്തി പ്രാപിച്ചേക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.ശക്തമായ മഴയ്ക്കു
തിരുവനന്തപുരം: വാളയാറിൽ പീഡനത്തിന് ഇരയായി മരണപ്പെട്ട ദലിത് സഹോദരിമാർക്കായി ഒറ്റകെട്ടായി സോഷ്യൽ മീഡിയ.കേരള സൈബർ വാരിയേഴ്സ് എന്ന ഹാക്കർമാരാണ് സംസ്ഥാന സർക്കാരിനു കീഴിലുള്ള നിയമ വകുപ്പിന്റെ ഔദ്യോഗിക
തിരുവനന്തപുരം: കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളായി വൻ പുനരധിവാസ പദ്ധതികളുമായി സർക്കാർ . 2450 കോടി രൂപ ചെലവിൽ വൻ പുനരധിവാസ പദ്ധതികളാണ് 24,000 കുടുംബങ്ങൾക്കായി സർക്കാർ
ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പതനത്തിനു കാരണം ആയ വോട്ടുചോർച്ച നിർത്തി സിപിഎം.ഉപതിരഞ്ഞെടുപ്പിൽ വൻതോതിൽ വോട്ടുചോർച്ച നിന്നതായി സിപിഎം പറയുന്നു.ഇലക്ഷന് ഫലങ്ങളും ഇതാണ് സൂചിപ്പിക്കുന്നതും.ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ 2 സീറ്റ്
കേരളത്തിലെ ബിജെപി ഘടകം അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള മിസോറം ഗവർണറാകും.രാഷ്ട്രപതി ഭവൻ ഇതു സംബന്ധിച്ചു വിജ്ഞാപനം ഇറക്കി.കുമ്മനം രാജശേഖരൻ ആയിരുന്നു ഇതിനു മുമ്പത്തെ മിസോറം ഗവർണ്ണർ.അസം
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും ഇനി മുതല്‍ ഓണ്‍ലൈനായി പരാതികള്‍ അയക്കാം. ഇനി പരാതികള് www.cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി നല്‍കാന്‍ സാധിക്കും. പന്ത്രണ്ടായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളെയാണ്
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിൽ 546 ഓഫിസ് അറ്റൻഡന്റ് തസ്തിക അധികമാണെന്നു കണ്ടെത്തി നിർത്തലാക്കാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് വിഭാഗം സർക്കാരിനോടു ശുപാർശ ചെയ്തു. ഇ–ഗവേണൻസിന്റെ ഭാഗമായി