ലഹരിമുക്ത ഭാരതം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഭാവനം ചെയ്ത മൂന്നുവർഷം നീളുന്ന (2026-2029) സമഗ്ര കർമ്മ പദ്ധതിക്ക് തുടക്കമായി. ന്യൂഡൽഹിയിൽ നടന്ന
കേരളത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ശക്തമായ ലഹരിവേട്ടയായ ‘ഓപ്പറേഷൻ തൂഫാൻ’ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ വൻ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാനവ്യാപകമായി നടക്കുന്ന പരിശോധനകളിൽ ഇതുവരെ
കോഴിക്കോട് താമരശ്ശേരിയിലെ ഒരു സ്കൂളിൽ നിന്ന് അതീവ ഗൗരവകരമായ വാർത്തയാണ് പുറത്തുവരുന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിയുടെ സ്‌കൂൾ ബാഗിലെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ
കേരളത്തെ ജനകീയമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അറിവിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ, മൈൻഡ്ഫുൾ എഐ ഫൗണ്ടേഷൻ മുഖ്യമന്ത്രിക്ക് സമഗ്രമായ വിഷൻ ഡോക്യുമെന്റ് സമർപ്പിച്ചു. സാങ്കേതികവിദ്യയുടെ വളർച്ചയിൽ മനുഷ്യനെ
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന വിവാദങ്ങളിൽ ശക്തമായ നിലപാടുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, ഇക്കാര്യം ധനബില്ലിൽ
സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതീവ ഗുരുതരമായി പടരുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് 159 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ
പി.എം ശ്രീ സ്‌കൂൾ പദ്ധതിയെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര് രൂക്ഷമായി. പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമാണെന്നും, മുൻ ഇടതുപക്ഷ സർക്കാർ ഒപ്പിട്ട കരാർ
കൊട്ടാരക്കര നീലേശ്വരത്തുണ്ടായ ദാരുണമായ ടിപ്പർ അപകടത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തുടനീളം അമിതഭാരം കയറ്റി ഓടുന്ന ടിപ്പർ ലോറികൾക്കെതിരെ കർശന പരിശോധന നടത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകി. റോഡുകളിൽ
വാഹന പ്രേമികൾ ഏറെ നാളായി കാത്തിരുന്ന വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച പുതിയ തീരുമാനങ്ങളുമായി സർക്കാർ മുന്നോട്ട്. വാഹനങ്ങളിൽ വരുത്താവുന്ന മാറ്റങ്ങളെ സംബന്ധിച്ച വ്യക്തമായ മാർഗ്ഗരേഖ തയ്യാറാക്കാനും, അനുവദനീയമായ
സംസ്ഥാനത്തിന്റെ ഭരണനേതൃത്വത്തിൽ നിർണായകമായ അഴിച്ചുപണി നടപ്പിലാക്കി, പുതിയ ചീഫ് സെക്രട്ടറിയെ പ്രഖ്യാപിച്ചു. നിലവിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബിശ്വനാഥ്