കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ ദുരന്തനിവാരണ വിഭാഗവും ജില്ലാ ഭരണകൂടവും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന്
സംസ്ഥാനത്ത് കനത്ത മഴയ്‌ക്കൊപ്പം പകര്‍ച്ചവ്യാധികളും അതിവേഗം പടരുന്നു. കഴിഞ്ഞ ആറു ദിവസത്തിനിടെ വിവിധ പകര്‍ച്ചപ്പനികളും രോഗബാധകളും മൂലം 18 പേര്‍ മരണപ്പെട്ടു. കൂടാതെ, ഒരാഴ്ചയ്ക്കിടെ മാത്രം 60,000-ത്തിലധികം
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ എറണാകുളം, തൃശൂർ, കണ്ണൂർ, വയനാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് എന്നീ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ
കേരളത്തിലെ മലയോര മേഖലകളിൽ, പ്രത്യേകിച്ചും ഇടുക്കി ജില്ലയിൽ കാലവർഷം വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും
കനത്ത മഴയിലും ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ഉയർന്നതിലൂം അസം സംസ്ഥാനം കടുത്ത പ്രളയക്കെടുതിയിലാണ്. ഇതുവരെ പ്രളയബാധിത ദുരന്തങ്ങളിൽ പെട്ട് മരിച്ചവരുടെ ഔദ്യോഗിക കണക്ക് 96 ആയി ഉയർന്നു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ജനജീവിതം സ്തംഭിച്ചു. ദുരന്തസാധ്യത മുൻനിർത്തിയും വിവിധ ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തിയും പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ അടിയന്തര നിർദ്ദേശം. മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥികളുടെ സുരക്ഷ മുൻനിർത്തി കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) സുപ്രധാന തീരുമാനമെടുത്തു. ഓഗസ്റ്റ് 04, 05, 06, 10
കേരളത്തിൽ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ ജനങ്ങൾക്ക് ആശ്വാസമേകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു. ജില്ലയിലെ പ്രധാന വെള്ളപ്പൊക്ക
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,